
തിരുസന്നിധിയിൽ – 8 | കൃപയും സത്യവും ഒരുമിച്ചു സമ്മേളിച്ചപ്പോൾ| പാസ്റ്റർ ഫിലിപ്പ് പി.തോമസ്
“വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു (യോഹ 1:14 )” എന്ന പ്രസ്താവനജ്ഞാനവാദികൾക്ക് അൽപ്പം പോലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല .അക്കാലത്തെ ചില ജ്ഞാനവാദ തത്ത്വചിന്തകൾ ദൈവികതയ്ക്ക് ഭൗതിക ലോകവുമായി സഹവർത്തിക്കാൻ കഴിയില്ലെന്ന് വാദിച്ചു. നിത്യവചനം ജഡമായിത്തീർന്നു.






